അന്നും ഇന്നും എന്നും മലയാളത്തിന്റെ അധിപൻ മോഹൻലാൽ; പരം സുന്ദരിക്ക് പിന്നാലെ വൈറലായി ആ പഴയ നാഗാർജുനയുടെ ഡയലോഗ്
'മന്ത്രവാദ വിഷയങ്ങൾ സംസാരിക്കുമ്പോഴും ആവിഷ്കരിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഭ്രമയുഗത്തിൽ ജഡാവസ്ഥയിൽ കിടക്കുന്ന മമ്മൂട്ടിയുടെ മുഖത്ത് ഈച്ച വന്നിരിക്കുന്നുണ്ടെങ്കിൽ മരണമോ അല്ലെങ്കിൽ മരണത്തിന് മുൻപുള്ള രോഗാവസ്ഥ ആ കഥാപാത്രം ആരാണോ ചെയ്തത് അയാൾക്ക് വന്നേ തീരു…', സുനിൽ പരമേശ്വരൻ പറഞ്ഞു.
ഏതൊക്കെ റെക്കോർഡ് തകരും? റിലീസിന് 15 ദിവസം മുൻപേ ബുക്കിംഗ് തുടങ്ങി 'ഹൃദയപൂർവ്വം'; പക്ഷെ കേരളത്തിലല്ല
'അനന്തഭദ്രം ഷൂട്ടിംഗ് നടക്കുമ്പോൾ ഞാൻ സന്തോഷ് ശിവനോട് പറഞ്ഞു. ഇവിടെ നാഗ സാന്നിധ്യമുണ്ട് കാമറ ആയി വന്നാൽ നാഗങ്ങൾ ഇണചേരുന്ന യഥാർത്ഥ രംഗങ്ങൾ ഷൂട്ട് ചെയ്യാമെന്ന് ഇത് എങ്ങനെ ഒരാൾ തലേദിവസം അറിയും?, ഇതൊക്കെ വളരെ ശ്രദ്ധിച്ച് ചെയ്യണ്ട കാര്യങ്ങളാണ്', സുനിൽ കൂട്ടിച്ചേർത്തു.
കൂടാതെ, സംവിധായകൻ സച്ചിയുടെ മരണം താൻ മുൻപേ കണ്ടിരുന്നുവെന്നും അയ്യപ്പനും കോശിയിലെ ചില രംഗങ്ങളും കഥാസന്ദർഭവും അതിന് കാരണമാണെന്ന് പറയുകയാണ് എഴുത്തുകാരൻ സുനിൽ പരമേശ്വരൻ. സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്നു സുനിൽ പരമേശ്വരൻ.

0 Comments